Wednesday, August 18, 2010

മാധ്യമത്തിന്റെ ചൊറിച്ചില്‍

C¶s¯ am[yaw Hm¬sse³ hmÀ¯bmé Cu t]mÌv FgpXphm³ ImcWw... Chsbms¡ I­nsÃì sh¡mdmé ]Xnhv, ImcWw CXv Cìw C¶sebpw XpS§nbbXÃ.. t]msc¦n tIm«¡Â IeymW¯në hnfn¡m¯Xnsâ t]cnsemìw Aà (!) C§s\sbms¡ FgpXp¶Xv. Imivaocnse apkv enwIÄ, KpPdm¯nse, A^vKm\nse, CdmJnse, Fì th­ temIs¯ kIeam\ apkv enw ]nt¶m¡mhØçw ImcWw tIcf¯nse apkv enw eoKv Xs¶. At¸mÄ ]ns¶ a"AZ\n hnjb¯n eoKns\ Häs¸Sp¯msX XcanÃtÃm... ImcWw anÌÀ a"AZ\n Imcy¯n eoKnsâ \ne]mSv Adnbnt¡­Xv AXymhiyw Xs¶. Npê§nb ]£w am[yaw ]{Xtam^oknse¦nepw. Häs¸Sensâ thZ\ Fs´ì Aë`hn¨p hê¶ kab¯v A¯c¯n C\n a[yatam, Pam"At¯m F¦nepw eoKns\ Häs¸Sp¯ntb aXnbmIq... ഇനി ആ വാര്‍ത്തയും കൂടി ഒന്നു വായിച്ചു നോക്ക്.... ഇവിടെ ലീഗ് എന്തോ ചെയ്യണമായിരുന്നു എന്നും.. ശ്രീ മദനിക്കു പോലും ഇല്ലാത്ത പരാതി ആണു മാധ്യമത്തിനു. കാരണം ലീഗിനെ അടിക്കാന്‍ കിട്ടുന്ന ഏതെങ്കിലും വടിയോ തുമ്പോ അന്വെഷിച്ചിറങ്ങിയിരിക്കുകയാണിവര്‍.. കാരണം ലീഗിന്റെ നിലനില്‍പ്പ്, സാമുദായിക - സാമൂഹിക - രാഷ്ട്രീയ സാന്നിദ്ധ്യം അല്ലെങ്കില്‍ സ്വാധീനം ജ: ഇ: യുടെ സ്വാധീനതയെ അപകടത്തിലാക്കും.


"

മഅ്ദനി: ലീഗ് ഒറ്റപ്പെടുന്നു

Wednesday, August 18, 2010
തിരുവനന്തപുരം: മഅ്ദനിയുടെ അറസ്റ്റുമായി ബന്ധപ്പെട്ട വിഷയത്തില്‍ പിന്നാക്ക-മുസ്‌ലിം സംഘടനകള്‍ ഒരേ അഭിപ്രായത്തില്‍ നീങ്ങുമ്പോള്‍ വ്യത്യസ്താഭിപ്രായമുള്ള മുസ്‌ലിംലീഗ് ഒറ്റപ്പെടുന്നു. രാഷ്ട്രീയ താല്‍പര്യങ്ങള്‍ മാത്രം മുന്‍നിര്‍ത്തി കോട്ടക്കലില്‍ ചില മുസ്‌ലിം സംഘടനകളുടെ യോഗം വിളിച്ച് കാപട്യം കാട്ടിയ ലീഗ് മഅ്ദനി വിഷയത്തില്‍ എടുത്ത ഇരട്ടത്താപ്പാണ് കഴിഞ്ഞ ദിനങ്ങളില്‍ രാഷ്ട്രീയ കേരളം ചര്‍ച്ചചെയ്തത്.

കോയമ്പത്തൂര്‍ സ്‌ഫോടനത്തിന്റെ പേരില്‍ മഅ്ദനിയെ ഒറ്റുകൊടുത്ത അതേ നിലപാടാണ് ഇപ്പോഴും ലീഗ് മഅ്ദനിക്കെതിരെ പ്രയോഗിക്കുന്നതെന്ന് വിവിധ സാമുദായിക സംഘടനകള്‍ക്കിടയില്‍ അഭിപ്രായമുണ്ട്. സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങളില്ലാതെ സാമുദായിക അഭിവൃദ്ധിക്കും മതസൗഹാര്‍ദത്തിനും വേണ്ടി പ്രവര്‍ത്തിച്ച് പാരമ്പര്യമുള്ള ചില സംഘടനകളെ ഒറ്റപ്പെടുത്താനുള്ള ശ്രമമാണ് കോട്ടക്കല്‍ യോഗത്തിലൂടെ ലീഗ് നടത്തിയത്. തീവ്രവാദത്തിന്റെ പേരില്‍ മുസ്‌ലിം സമുദായത്തെ പൊതുവെ താറടിക്കാനുള്ള ശ്രമങ്ങള്‍ ഒരുഭാഗത്ത് ആരംഭിച്ച ഘട്ടത്തില്‍, കിട്ടിയ അവസരം സങ്കുചിത രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള ശ്രമമാണ് ലീഗ് നടത്തിയത്.

മഅ്ദനിയെ വിചാരണത്തടവുകാരനാക്കി ഒരു ദശാബ്ദം ജയിലിലിട്ട് അദ്ദേഹത്തിന്റെ യൗവനം ഹോമിക്കാന്‍ ഒറ്റുകൊടുത്ത ലീഗ് അതിനു തുല്യമായ കള്ളക്കളിയാണ് ഇക്കുറിയും പ്രകടമാക്കുന്നത്. ജനവികാരം ഭയന്ന് പരസ്യമായി അനുഭാവത്തോടെ സംസാരിക്കുകയും രഹസ്യമായി മഅ്ദനിക്കെതിരെ കള്ളച്ചൂതു വെക്കുകയും ചെയ്യുന്ന ലീഗിന്റെ നിറമാണ് ഞായറാഴ്ച പ്രകടമായത്.

വിവിധ മുസ്‌ലിം സംഘടനകളും മതേതര വിശ്വാസികളും മനുഷ്യാവകാശ പ്രവര്‍ത്തകരും മഅ്ദനിക്കെതിരെ വീണ്ടും അനീതിയുണ്ടാകരുതെന്ന അഭ്യര്‍ഥനയുമായി മുഖ്യമന്ത്രിയെ സമീപിക്കുമ്പോള്‍ ലീഗ് നേതൃത്വം മാറിനില്‍ക്കുകയായിരുന്നു. കോട്ടക്കലില്‍ ലീഗിന്റെ ക്ഷണപ്രകാരമെത്തിയ സംഘടനകളില്‍ മിക്കവയുടെയും പ്രാതിനിധ്യം ഈ നിവേദക സംഘത്തിലുണ്ടായത് ശ്രദ്ധേയമാണ്.

അതേസമയം, രാഷ്ട്രീയ നയംമാറ്റത്തിന്റെ ഭാഗമായി ന്യൂനപക്ഷ വിരുദ്ധ സമീപനത്തിന്റെ ലാഞ്ചന കാട്ടിയിരുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സര്‍ക്കാര്‍ മഅ്ദനിയുടെ കാര്യത്തില്‍ ഉയരുന്ന ജനവികാരത്തിന്റെ തീവ്രതയെ മാനിക്കുന്നു എന്നത് ശ്രദ്ധേയമാണ്. പലപ്പോഴും കടുത്ത നിലപാടില്‍ ഉറച്ചുനില്‍ക്കുന്ന മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ അനുഭാവപൂര്‍വമായാണ് നിവേദക സംഘത്തോട് പെരുമാറിയത്. മാര്‍ക്‌സിസ്റ്റ് നേതാക്കള്‍ കാട്ടുന്ന മൃദുസമീപനം പോലും ലീഗ് നേതൃത്വത്തില്‍നിന്ന് പ്രകടമായില്ലെന്നത് സമൂഹത്തില്‍ ഏറെ ചര്‍ച്ചാ വിഷയമാവുകയാണ്. ഇരട്ടത്താപ്പുമായി നില്‍ക്കുന്ന പാര്‍ട്ടി അതിനാല്‍തന്നെ സാമുദായിക രാഷ്ട്രീയത്തില്‍ ഒറ്റപ്പെടുകയാണ്. കേരളമാകെ അനുതാപ തരംഗവുമായി അന്‍വാര്‍ശേരിയിലേക്ക് ഉറ്റുനോക്കുമ്പോള്‍ സ്വന്തം നിലപാടു പോലും വ്യക്തമാക്കാതെ വിഷമസന്ധിയിലാണ് ലീഗ് നേതൃത്വം.

വയലാര്‍ ഗോപകുമാര്‍

3 comments:

Brother Muneer said...

Sameer Bhai ,

Enthu vishesham??!!! Interneti kandathil santhosham.

Sameer Thikkodi said...

താൻകളെ എനിക്കു മനസ്സിലായില്ലല്ലോ.. അബു അമ്മാർ സാഹിബേ...!?!

Anonymous said...

bhaavukangal